ഇലക്ഷൻ പ്രചാരണം ആണ്കൊല്ലത്ത് കത്തി കയറി തരംഗമായി നടൻ കൃഷ്ണകുമാർ. വൈകി എത്തിയ കൃഷ്ണകുമാർ പെട്ടെന്ന് കൊല്ലം മണ്ഢലം ഇളക്കി മറിച്ചു. വൻ ജനാവലി, കൊല്ലത്ത് കൃഷ്ണകുമാറിനെ കാത്ത് രാത്രിയിലും വൻ ജനാവലിയാണ് റോഡിനിരുവശവും, .എന്തായാലും ഒരു കാര്യം കൃഷ്ണകുമാർ തുടക്കത്തിൽ തെളിയിച്ചു.മൽസരിക്കുന്നത് ജയിക്കാനാണ്. കൊല്ലം എടുക്കാനാണ്. മോദി മന്ത്രിഭയിൽ മന്ത്രി സ്ഥാനം വരെ സാധ്യതയുള്ള കൊല്ലത്തേ ബിജെപി സ്ഥനാർഥിയുടെ പ്രചാരണ ചൂട് രാത്രിയിലെ ദൃശ്യങ്ങളിലേക്ക്.ഈ ജനക്കൂട്ടം മോദി സർക്കാരിന്റെ വികസനത്തിന്റെ ലക്ഷണമാണ്. നാല്പതോളം വർഷം ഇടതു വലതു മുന്നണികളെ ജനങ്ങൾ മടുത്തു. ഒരു വികസനം കാണാതെ കടന്നുപോയി.
ഇവിടെ മൂന്നു സ്ഥാനാർത്ഥികൾ ഇല്ല, രണ്ട് മുന്നണികൾ ആണ് മത്സരിക്കുന്നത്. തട്ടിക്കൂട്ട് മുന്നണിയായ ഇന്ത്യാ മുന്നണിയും,നരേന്ദ്രമോദി സർക്കാരിന്റെ എൻഡിഎ മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. മുകേഷും പ്രേമചന്ദ്രനും മത്സരിക്കുന്നത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ. അപ്പോൾ അവർ എന്തിനാ രണ്ട് മത്സരം. ഒരു മുന്നണിയിൽ നിന്നാൽപോരെ.നരേന്ദ്രമോദിയുടെ ഗ്യാരന്റി കൂടെയുണ്ട് കൃഷ്ണകുമാർ. കൊല്ലം എനിക്ക് തരണം അഞ്ചുകൊല്ലം. എന്ന് പറഞ്ഞ് ജനങ്ങളെ ഇളക്കിമറിച്ച് എൻഡിഎ സ്ഥാനാർത്ഥി. കൂടുതൽ അറിയാൻ വീഡിയോ കാണുക ,